18 September, 2013


 വീണ്ടും ഒരു ഓണക്കാലം


അത്തം കറുത്താല്‍ ഓണം വെളുക്കുമെന്ന പഴമൊഴിയും പഴങ്കഥയായി.അത്തത്തിന് മഴയായിരുന്നു.തിരുവോണത്തിനും മഴ തകൃതി.ഓണപൂക്കളവും തൃക്കാക്കരയപ്പനും പെരുംമഴയില്‍ കുളിച്ചു നിന്നു.
മുറ്റത്തെ പൂക്കളങ്ങള്‍ക്ക് ഏഴഴകിന്റെ വര്‍ണ്ണചാതുരി ഉണ്ടായിരുന്നില്ല.വാടാമല്ലിയുടെയും , ബന്തിയുടെയും , ജമന്തിയയുടെയും ത്രിവര്‍ണ്ണ ചാരുത ! ഉള്ളതു കൊണ്ട് ഓണം ആഘോഷിക്കുന്ന മലയാളി മൂന്നു നിറമുള്ള പൂക്കളാല്‍ മുറ്റത്ത് പൂക്കളമിട്ടു, മാവേലിയെ വരവേല്‍ക്കാന്‍ കാത്തിരുന്നു.
തുടര്‍ന്ന് വായിക്കുക

No comments:

Post a Comment

കേൾക്കാനൊരാൾ

     കഥ കേൾക്കാനൊരാൾ എം.എൻ . സന്തോഷ്    പഴയ ഇരുമ്പു പാലത്തിൽ പുഴയിലേക്ക് നോക്കി തല താഴ്ത്തി നിൽക്കുമ്പോൾ നിതിന്  നഗരത്തിന്റെ കാഴ്ച വിദൂ...